ഇത്രയും ജാഡ എന്തിനാണ്? അടുത്ത ജയ ബച്ചനാണ്; പാപ്പരാസികളിൽ നിന്നും രക്ഷപ്പെട്ട കാജോളിനെതിരെ ട്രോളന്മാർ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കാജോള്‍. ഒരു കാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി നിറഞ്ഞുനിന്ന കജോൾ നടന്‍ അജയ് ദേവ്ഗണുമായിട്ടുള്ള വിവാഹത്തോടെയാണ് അഭിനയത്തില്‍നിന്ന് ഇടവേള എടുക്കുന്നത്. പിന്നാലെ രണ്ടു മക്കളുടെ അമ്മ കൂടിയായി. അങ്ങനെ വീട്ടിലെ ഉത്തരവാദിത്തങ്ങളുമായി ജീവിക്കുമ്പോഴും ഇടയ്ക്കിടെ അഭിനയത്തിലേക്കു മടങ്ങി വന്നിരുന്നു. ഇടയ്ക്ക് പൊതുവേദികളിലും സെലിബ്രിറ്റി പാര്‍ട്ടികളിലുമൊക്കെ കാജോള്‍ സജീവ സാന്നിധ്യമാണ്.

ഏറ്റവും പുതിയതായി പാപ്പരാസികളുടെ കാമറയ്ക്ക് മുന്നില്‍നിന്ന് ഓടി രക്ഷപ്പെടുന്ന നടിയുടെ വീഡിയോയാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസം ഒരു സലൂണിലേക്കു കാറില്‍ വന്നിറങ്ങുന്ന കാജോളാണ് വീഡിയോയിലുള്ളത്. കാമറയുമായി ആളുകള്‍ നില്‍ക്കുന്നത് കണ്ടതോടെ അവരെ ഗൗനിക്കാതെ അകത്തേക്കു കയറി പോവുകയാണ്.

ലിഫ്റ്റിനു കാത്തു നിന്നെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം വന്നതോടെ നടി സ്റ്റെയര്‍കേസിലൂടെ നടന്നുപോവുകയുമാണ് ചെയ്തത്. ഇതോടെ നടി അഹങ്കാരിയാണെന്നും ജാഡ കാണിച്ചെന്നുമൊക്കെ പറഞ്ഞ് നിരവധി കമന്‍റുകളും വന്നു. എന്തിനാണ് ഇത്തരത്തിലുള്ള മനോഭാവം കാണിക്കുന്നതെന്നാണ് കാജോളിനോട് ആരാധകര്‍ ചോദിക്കുന്നത്. ഇത് മനോഭാവമല്ല അപകര്‍ഷതയാണ്. തനിക്ക് ശ്രദ്ധ നഷ്ടപ്പെടുകയാണെന്ന് തോന്നുമ്പോള്‍ താരങ്ങള്‍ ഇങ്ങനെ കാണിക്കാറുണ്ട്.

ഇത്രയും ദേഷ്യം കാണിക്കുന്നത് എന്തിനാണ്. അജയ് ദേവ്ഗണിനെ മറ്റാരുടെയെങ്കിലും കൂടെ കണ്ടിട്ടാണോ? അടുത്ത ജയ ബച്ചനാണെന്ന കന്‍റാണ് കാജോളിന്‍റെ വീഡിയോയുടെ താഴെ ഏറ്റവും കൂടുതലായി വരുന്നത്. എന്നാല്‍ ജയ ബച്ചനില്‍നിന്നു കാജോള്‍ വളരെ വ്യത്യസ്തയാണ്. അവരെ ജയയുമായി താരതമ്യം ചെയ്യരുതെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

ആദ്യം ആളുകള്‍ കാജോളിനെ കുറ്റപ്പെടുത്തി സംസാരിച്ചെങ്കിലും നടിയെ അനുകൂലിച്ച് കൊണ്ടും ആരാധകര്‍ എത്തി. തിടുക്കത്തില്‍ നടന്നുപോയി എന്നേയുള്ളു. ഈ രൂപത്തില്‍ ഫോട്ടോ എടുക്കാതിരിക്കാനോ മറ്റോ ശ്രമിച്ചതായിരിക്കും. സ്‌ക്രീനില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അവരുടെ പിന്നാലെ കൂടുക. അല്ലാതെ അവരുടേതായ വ്യക്തി ജീവിതത്തിലേക്ക് കടന്നുചെന്ന് ഓരോ ചലനങ്ങളും പകര്‍ത്തി പ്രചരിപ്പിക്കുന്നതു നിര്‍ത്തണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

Related posts

Leave a Comment