വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ‘അയാള്‍ അടുത്തു വന്ന് കെട്ടിപ്പിടിക്കാന്‍ പറഞ്ഞു’ ! അന്നെനിക്ക് നോ പറയാന്‍ പറ്റിയില്ല; ദുരനുഭവം വെളിപ്പെടുത്തി ഉര്‍ഫി

വ്യത്യസ്ഥമായ വസ്ത്രധാരണ രീതികള്‍ കൊണ്ട് ആളുകളുടെ പ്രശംസയ്ക്കും വിമര്‍ശനങ്ങള്‍ക്കും പാത്രമായ നടിയാണ് ഉര്‍ഫി ജാവേദ്.

ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

കരിയറിന്റെ തുടക്കകാലത്ത് ഒരു സംവിധായകന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകിയെ പോലെ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് ഉര്‍ഫി ഒരഭിമുഖത്തില്‍ വ്യക്തമാക്കി.

‘നിരവധി വേട്ടക്കാര്‍ നമ്മുടെ ഇന്‍ഡസ്ട്രിയിലുണ്ട്. നോ പറയാന്‍ നമുക്ക് ധൈര്യം വേണം. അല്ലെങ്കില്‍ അവര്‍ മുതലെടുപ്പ് നടത്തും. ചില ആളുകള്‍ എന്നോടത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. നോ പറയേണ്ട നിരവധി അവസരങ്ങളിലൂടെ കടന്നുപോയി. പക്ഷേ, പലപ്പോഴും എനിക്കതിനായില്ല’. ഉര്‍ഫി പറഞ്ഞു.

തനിക്കു നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…മുംബൈയിലേക്ക് താമസം മാറിയ സമയത്ത് ഒരു സംവിധായകന്‍ ഓഡീഷനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചു.

അവിടെ കാമറ ഇല്ലായിരുന്നു. എന്റെ കാമുകിയായി അഭിനയിച്ച് അടുത്തു വന്ന് കെട്ടിപ്പിടിക്കാന്‍ അദ്ദേഹം പറഞ്ഞു.

എന്തുതരം ഓഡീഷനാണിതെന്ന് കരുതി. നോ പറയുന്നതിന് ബുദ്ധിമുട്ടി ഞാന്‍ അയാളെ കെട്ടിപ്പിടിച്ചു. അതിന് ശേഷം ഞാന്‍ പോകുന്നു എന്നു പറഞ്ഞ് ഇറങ്ങി.കാമറ എവിടെ എന്ന് ചോദിച്ചപ്പോള്‍ തന്റെ തലയില്‍ ചൂണ്ടിക്കാണിച്ച് ഇതാ എന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ പഠിപ്പിച്ചെന്നും ഒരു ഷോയില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ചതിന് 40 ലക്ഷം രൂപയുടെ വക്കീല്‍ നോട്ടീസ് അയച്ചെന്നും ഉര്‍ഫി പറഞ്ഞു.

ആത്മഹത്യ ചെയ്യണമെന്നുവരെ ചിന്തിച്ചു, അന്നത് ഒരുപാട് വിഷമമുണ്ടാക്കിയെന്നും ഇന്നായിരുന്നെങ്കിലും ചിലപ്പോള്‍ അതിനെ എളുപ്പത്തില്‍ നേരിടുമായിരുന്നെന്നും ഉര്‍ഫി പറഞ്ഞു.

Related posts

Leave a Comment