വാക്സിനെടുത്താൽ രണ്ടു വർഷത്തിനുള്ളിൽ മരണപ്പെടുമോ? വാക്സിനെതിരേ വ്യാജപ്രചാരണം; നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്സിനെടുത്താൽ രണ്ടു വർഷത്തിനുള്ളിൽ മരണപ്പെടുമെന്ന വ്യാജവാർത്ത സാമൂഹ്യമാധ്യമങ്ങളിലും ഓണ്‍ലൈൻ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കപ്പെടുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഇത്തരം പ്രചാരണങ്ങൾക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്ത പരിപൂർണമായും വ്യാജമാണെന്ന് ആ പ്രസ്താവന നൽകിയതായി വാർത്തയിൽ പറയുന്ന ശാസ്ത്രജ്ഞൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യരുടെ അതിജീവനം ഒരു വലിയ പ്രതിസന്ധിയെ നേരിടുന്ന ഇതുപോലൊരു ഘട്ടത്തിൽ അതു കൂടുതൽ ദുഷ്കരമാക്കുന്ന പ്രചരണങ്ങളിലേർപ്പെടുന്നവർ ചെയ്യുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്.

അതു മനസിലാക്കി, ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വാക്സിനേഷൻ ആണ് ഈ മഹാമാരിയെ മറികടക്കാനുള്ള ഏറ്റവും ഫലപ്രദമായ ആയുധം.

കേരളത്തിൽ തന്നെ ആദ്യഘട്ടത്തിൽ വാക്സിൻ ലഭിച്ച 60 വയസിനു മുകളിലുള്ളവർക്കിടയിൽ രണ്ടാമത്തെ തരംഗത്തിൽ രോഗവ്യാപനം കുറവാണ് എന്നതും, രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേർക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വാക്സിനേഷൻ ഫലപ്രദമാണ് എന്നതിന്‍റെ തെളിവാണ്.

അതുകൊണ്ട്, കുപ്രചാരണങ്ങൾക്കു വിധേയരായി വാക്സിനെടുക്കാതിരിക്കുന്ന അവസ്ഥ ആർക്കും ഉണ്ടാകരുതെന്നു മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment