തൊടുപുഴ കൂട്ടക്കൊലയ്ക്കു പിന്നില്‍ ദുര്‍മന്ത്രവാദമോ ? ബന്ധുക്കള്‍ക്കു പോലും ഇവരുമായി അടുപ്പവുമില്ലായിരുന്നു; നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ…

തൊടുപുഴ: വണ്ണപ്പുറത്തു നാലംഗ കുടുംബത്തെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിനു ദുർമന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയം. വണ്ണപ്പുറം മുണ്ടൻമുടി കാനാട്ടുവീട്ടിൽ കൃഷ്ണൻകുട്ടി (52), ഭാര്യ സുശീല(50) മക്കളായ ആർഷ(21), അർജുൻ (18) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിനാണ് ദുർമന്ത്രവാദവുമായി ബന്ധമുണ്ടോയെന്ന സംശയം ഉയർന്നിരിക്കുന്നത്.

കൊല്ലപ്പെട്ട കൃഷ്ണൻകുട്ടിക്ക് വീട്ടിൽ മന്ത്രവാദ പരിപാടികൾ ഉണ്ടായിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. അതുകൊണ്ടുതന്നെ ഇവരുമായി നാട്ടുകാർക്കും ബന്ധുക്കൾക്കും യാതൊരു അടുപ്പവുമില്ലായിരുന്നു. ഒരു കുഴിയിൽ ഒന്നിനു മുകളിൽ മറ്റൊന്നായിട്ടാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. ഒറ്റപ്പെട്ട ഈ വീട്ടിലേക്കു മെയിൻ റോഡിൽനിന്നു നടന്നുപോകാനുള്ള പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മന്ത്രവാദവും മറ്റു കാര്യങ്ങളുമൊക്കെ ആയതിനാൽ ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചു അയൽക്കാരും അന്വേഷിച്ചിരുന്നില്ല. ഈ വീടുമായി അടുപ്പമുണ്ടാക്കാൻ നാട്ടുകാരിൽ പലർക്കും ഭയമായിരുന്നുവെന്നതാണ് മറ്റൊരു യാഥാർഥ്യം. മന്ത്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഈ വീട്ടിൽ അപരിചിതരായ ആളുകൾ എത്തിയിരുന്നതായി സൂചനയുണ്ട്. രാത്രിയിൽ കാറിലും മറ്റും ആളുകൾ ഇവിടെ വന്നിരുന്നതായി നാട്ടുകാർ പറയുന്നു.

ഇവരുടെ വീടിന്‍റെ ജനാലച്ചില്ലുകളിൽ വെളിച്ചം ഉള്ളിലേക്കു കടക്കാത്ത വിധം പ്ലാസ്റ്റിക് കൊണ്ട് മറച്ചനിലയിലാണ്. ഇതു മന്ത്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു വേണ്ടിയാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങൾക്കായി ഇവരെ സമീപിച്ചവരുമായുണ്ടായ പ്രശ്നങ്ങൾ ആണോ കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അമ്മയെയും മകളെയും കുത്തിക്കൊലപ്പെടുത്തിയ നിലയിലും അച്ഛനെയും മകനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിലുമാണെന്നു പോലീസ് പറയുന്നു. ആർഷ ബിഎഡ് വിദ്യാർഥിനി ആയിരുന്നു.

Related posts