വയനാട് ദുരിതാശ്വാസത്തിന്‍റെ വിശ്വാസ്യത തകർന്നു: സൗജന്യമായി കിട്ടിയ സ്ഥലത്താണ് മൃതദേഹം ദഹിപ്പിച്ചത്; വി. ഡി. സതീശൻ

കൊച്ചി: വയനാട് ദുരന്തത്തിൽ സർക്കാർ ചെലവാക്കിയ കണക്ക് പുറത്തുവന്ന വിഷയത്തിൽ പ്രതികരണമറിയിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. വയനാട് ദുരിതാശ്വാസത്തിന്‍റെ വിശ്വാസ്യത തകർന്നുവെന്ന് സതീശൻ ആരോപിച്ചു. സൗജന്യമായി കിട്ടിയ സ്ഥലത്താണ് മൃതദേഹം ദഹിപ്പിച്ചത്. എംഎൽഎയും സന്നദ്ധ പ്രവർത്തകരുമാണ് അത് ചെയ്തത്. കേന്ദ്ര സർക്കാരിന് കൊടുത്ത മെമ്മോറണ്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. ഇന്നലെയാണോ ഇതു കൊടുക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

സർക്കാറിനൊപ്പമാണ് ഞങ്ങൾ. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. കിട്ടേണ്ട തുക കൂടി കിട്ടില്ല. സർക്കാർ പുനർവിചിന്തനം നടത്തണം. വലിയ അപാകത ഉണ്ടായി. സർക്കാരിനെ കുറ്റം പറയാനാണെങ്കിൽ വേറെ എന്തൊക്കെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിൽ ഒരു സംസ്കാരം ഉണ്ടാക്കണം. സർക്കാർ പറയട്ടെ. അവർക്ക് പണം ആവശ്യമുണ്ട്. അഡ്വാൻസ് തുക കിട്ടിയിട്ടില്ല. സർക്കാരിന് ഒരു പരാതിയും ഇല്ല. പിന്നെ ഞങ്ങൾ പരാതിയുമായി എങ്ങനെ പോകുമെന്നും സതീശൻ പറഞ്ഞു.

 

 

 

Related posts

Leave a Comment