അന്നത്തെ ഡബ്ലൂസിസി ലളിതച്ചേച്ചിയായിരുന്നു; “ലളിതച്ചേച്ചി പറഞ്ഞാൽ, പിന്നെ അപ്പീലില്ലായിരുന്നെന്ന് ലാൽ ജോസ്


ലളിതച്ചേച്ചി അന്നൊക്കെ സെറ്റിൽ ഒരു അമ്മയുടെയോ ചേച്ചിയുടെയോ സ്ഥാനത്തുണ്ടാകും. എല്ലാവരുടെയും വിശേഷങ്ങൾ തിരക്കും. കാര്യങ്ങൾ അന്വേഷിക്കും.‍ അതുപോലെ സെറ്റിൽ അനാവശ്യകാര്യങ്ങൾ‌ ഉണ്ടായിക്കഴിഞ്ഞാൽ അന്ന് ഡബ്ലൂസിസി ഒന്നും ഇല്ലല്ലോ. അന്നത്തെ ഡബ്ലൂസിസി ലളിതച്ചേച്ചിയായിരുന്നു.

എന്തെങ്കിലും പരാതികൾ ആർക്കെങ്കിലുമുണ്ടെങ്കിൽ ലളിതച്ചേച്ചി വിളിച്ച് അതുമായി ബന്ധപ്പെട്ട ആളുകളെ വഴക്കു പറയും. അതിനുള്ള സ്വാതന്ത്ര്യമുള്ളയാളായിരുന്നു. ചേച്ചി പറഞ്ഞാൽ പിന്നെ അതിന് അപ്പീലില്ല. അത്തരത്തിൽ ഒരു വ്യക്തിത്വമായിരുന്നു ചേച്ചി.

അസോസിയേറ്റ് ഡയറക്ടറായിരുന്ന കാലം മുതൽ ലളിതച്ചേച്ചിക്കൊപ്പം ഒരുപാട് സിനിമകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് വധു ഡോക്ടറാണ് സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഭരതേട്ടനൊപ്പം അസോസിയേറ്റായി വർക്ക് ചെയ്യാൻ ചേച്ചി എന്നെ വിളിച്ചിരുന്നു.

അത് എനിക്ക് വലിയ സന്തോഷം നൽകി. കാരണം ഭരതേട്ടന് പറ്റിയ അസോസിയേറ്റാണ് ഞാനെന്ന് ലളിത ചേച്ചിക്ക് തോന്നിയതുകൊണ്ടാകുമല്ലോ എന്നെ ചേച്ചി വിളിച്ചത്. -ലാൽ ജോസ്

Related posts

Leave a Comment