ഞങ്ങൾ ഭാഗ്യം ചെന്നവർ; അനാഥയായ ഒരു കുഞ്ഞിനെ ദത്തെടുക്കും; കുടുംബങ്ങൾക്ക് ഈ ബന്ധത്തിൽ പൂർണ സമ്മതം; മനസ് തുറന്ന് സ്വവർഗ ദമ്പതികൾ

സമൂഹം എത്രയൊക്കെ പുരോഗമിച്ചിട്ടുണ്ടെന്ന് പറയുന്പോഴും ചില കാര്യങ്ങളിൽ ഇപ്പോഴും പിന്നിൽ തന്നെയാണെന്ന് പറയാം. അതിനുദാഹരണമാണ് സ്വവർഗ വിവാഹം. ഇവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് ഇപ്പോഴും വിമുഖത കാട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും.

വിമർശനങ്ങളും പരിഹാസങ്ങളും ഭീഷണികളും ഏറ്റു വാങ്ങാനായി വിധിക്കപ്പെട്ടവരാണെന്ന് സ്വയം പഴിക്കാതെ മറ്റുള്ളവർക്ക് മുന്നിൽ ജീവിച്ച് കാണിക്കണമെന്ന ഉത്തമ ബോധ്യത്തോടെ ജീവിക്കുന്ന ആളുകളാണ് ഇക്കൂട്ടർ. ഇപ്പോഴിതാ ഗുഡ്ഗാവിൽ വിവാഹിതരായ സ്വവർഗദമ്പതികളായ അഞ്ജു ശർമ്മയും കവിത തപ്പുവിന്‍റേയും വാർത്തയാണ് പുറത്ത് വരുന്നത്.

നാല് വർഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ഇവർ വിവാഹിതരാകുന്നത്. തപ്പു ഒരു മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയാണ്. ടിവി സീരിയൽ ആർടിസ്റ്റാണ് അഞ്ജു.

പ്രണയ വിവാഹമായിരുന്നു ഇവരുടേയും. തപ്പു അഞ്ജുവിന് വേണ്ടി മേക്കപ്പ് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. 22 ദിവസം അന്ന് തപ്പു അവൾക്കൊപ്പം താമസിച്ചിരുന്നു. കവിതയുടെ പെരുമാറ്റം കണ്ട് ഇഷ്ടപ്പെട്ടാണ് അഞ്ജുവിന് പ്രണയം തോന്നിയത്.

ഭാവിയിൽ അനാഥയായ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തങ്ങൾ ആഗ്രഹിക്കുന്നു എന്നും തങ്ങളുടെ കുടുംബങ്ങൾക്ക് ഈ വിവാഹത്തിൽ പൂർണ സമ്മതം ആയിരുന്നു എന്നും അതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണെന്നും വിവാഹശേഷം ദന്പതികൾ പറഞ്ഞു.

 

K

 

Related posts

Leave a Comment