തപ്‌സി പന്നു വിവാഹത്തിന്‍റെ തയാറെടുപ്പിലോ; ആകാംക്ഷയോടെ ആരാധകർ

ഡല്‍ഹിക്കാരിയാണെങ്കിലും തമിഴിലൂടെ കരിയര്‍ ആരംഭിച്ച് ബോളിവുഡിലെ മുൻനിര നായികമാരിലൊരാളി മാറിയ താരമാണ് തപ്സി പന്നു. മോഡലിംഗിലൂടെ സിനിമയിലെത്തിയ തപ്‌സിയുടെ അരങ്ങേറ്റം ധനുഷ് ചിത്രം ആടുകളത്തിലൂടെയായിരുന്നു. പിന്നീട് മലയാളമടക്കമുള്ള തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി മാറുകയായിരുന്നു.

ചഷ്‌മെ ബദൂര്‍ ആയിരുന്നു തപ്‌സിയുടെ ആദ്യ ബോളിവുഡ് ചിത്രം. തന്‍റെ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നു പറയുന്ന ആളാണ് തപ്‌സി. അതുകൊണ്ട് തന്നെ ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയങ്കരിയാണ് താരം. താരത്തിന്‍റെ വ്യക്തിജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോൾ താരത്തിന്‍റെ വിവാഹ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം.

ദീര്‍ഘനാളായി താരം ബാഡ്മിന്‍റണ്‍ താരം മാതേയസ് ബോയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഉടനെ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ മാര്‍ച്ചില്‍ ഇവർ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉദയ്പുര്‍ വച്ചായിരിക്കും വിവാഹം നടക്കുക. വിവാഹത്തിന് ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

താരത്തിന്‍റെ വിവാഹ വാര്‍ത്ത പുറത്തുവന്നതോടെ ആരാധകര്‍ ആശംസകളുമായി എത്തുകയാണ്. ഇതിനിടെ വിവാഹ വാര്‍ത്തകളോട് തപ്‌സി തന്നെ പ്രതികരിച്ചിരിക്കുകയാണ്. എന്‍റെ വ്യക്തിജീവിതത്തെക്കുറിച്ച് ഇതുവരെയും ഞാനൊരു വിശദീകരണവും നല്‍കിയിട്ടില്ല. ഇനി നല്‍കുകയുമില്ല എന്നായിരുന്നു തപ്‌സിയുടെ പ്രതികരണം.

താരം വിവാഹ വാര്‍ത്ത നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം തപ്‌സിയുടെയും ബോയുടെയും വിവാഹം നടക്കുക സിക്ക് മത ആചാരങ്ങളും ക്രിസ്തു മത ആചാരങ്ങളും പാലിച്ചു കൊണ്ടായിരിക്കും. പത്തു വര്‍ഷത്തിലേറെയായി തപ്‌സിയും ബോയും പ്രണയത്തിലാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

താന്‍ ബോളിവുഡിലെത്തിയ കാലത്താണ് ബോയെ പരിചയപ്പെടുന്നതെന്നും തങ്ങളുടെ പ്രണയം സന്തോഷവും സ്ഥിരതയുമുള്ളതാണെന്നും നേരത്തെ തപ്‌സി പറഞ്ഞിരുന്നു. ബാഡ്മിന്‍റണ്‍ താരമായ ബോ ഒളിമ്പിക്‌സില്‍ സില്‍വര്‍ മെഡലും നേടിയ താരമാണ്.

Related posts

Leave a Comment