മദ്യലഹരിയിൽ യുവതിയുടെ ആക്രമണം; യുവാക്കൾക്ക് പരിക്ക്; പോലീസെത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചങ്കിലും യുവതി പിൻമാറിയില്ല; ഒടുവില്‍…

നെടുങ്കണ്ടം: യുവതി മദ്യലഹരിയിൽ നടത്തിയ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്കേറ്റു.

ഇന്നലെ തൂക്കുപാലം സർക്കാർ മദ്യവിൽപന ശാലയ്ക്കു സമീപമാണ് ആക്രമണമുണ്ടായത്. മദ്യ വിൽപന ശാലയിൽനിന്നും മദ്യം വാങ്ങിയ യുവതി സമീപത്തുനിന്ന് മദ്യം കഴിച്ചു.

ഇതിനുശേഷം ഇവിടെ മദ്യപിച്ചിരുന്ന യുവാക്കളുടെ സമീപമെത്തി മദ്യം ചോദിച്ചു. യുവാക്കൾ മദ്യം നൽകി.

ഇതിനുപിന്നാലെ സംഘത്തിലുണ്ടായിരുന്ന യുവാവുമായി യുവതി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു.

സംഘർഷാവസ്ഥ തുടർന്നതോടെ നെടുങ്കണ്ടം പോലീസെത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചങ്കിലും യുവതി പിൻമാറിയില്ല.

തുടർന്ന് വനിതാ പോലീസും ജനപ്രതിനിധികളും ഇടപെട്ട് യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി.

പോലീസ് ഇടപെട്ട് യുവതിയുടെ വീട്ടുകാരെ വിവരമറിയിച്ചു. കുടുംബാംഗങ്ങൾ എത്തി യുവതിയെ സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു.

Related posts

Leave a Comment