സ്വന്തമായി അഭിപ്രായമുള്ള പെണ്ണ് താന്തോന്നിയല്ല; സിനിമയിൽ വന്നതോടെ ജീവിതത്തിൽ കുറേക്കൂടി കോൺഫിഡന്‍റായെന്ന് ഐശ്വര്യ ലക്ഷ്മി


മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് വളരെ പെട്ടെന്ന് തെന്നിന്ത്യയിലെതന്നെ ശ്രദ്ധേയ താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗമാണ് ഐശ്വര്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ പൂങ്കുഴലീ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത് വളരെ ബോൾഡായ ഒരു കഥാപാത്രത്തെയാണ് ഐശ്വര്യ ചിത്രത്തിൽ കൈകാര്യം ചെയ്തിരിക്കുന്നത്.

തന്‍റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ അവതരിപ്പിക്കുന്ന മിക്ക കഥാപാത്രങ്ങൾക്കും അങ്ങനെയൊരു ബോൾഡ്നെസ് കടന്നു വരാറുണ്ട്.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഐശ്വര്യ ഇതേ കുറിച്ച് സംസാരിച്ചിരുന്നു. കൂടാതെ താൻ സിനിമയിലേക്ക് വന്നശേഷം ജീവിതത്തിൽ ഉണ്ടായ മറ്റാങ്ങളെക്കുറിച്ചും നടി സംസാരിച്ചിരുന്നു.

തന്‍റെയും കഥാപാത്രങ്ങളുടെയും ബോൾഡ്നെസിനെപ്പറ്റി ചോദിച്ചപ്പോൾ ഐശ്വര്യയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു. സ്വന്തം കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന പെണ്ണിനെയാണ് ബോൾഡ് എന്നതുകൊണ്ട് സമൂഹം ഉദ്ദേശിക്കുന്നത്.

When Aishwarya Lekshmi Opened Up About Boldness And Changes In Her Life  After Becoming An Actress

ബോൾഡ് പെൺകുട്ടി എന്ന് എടുത്തു പറയുന്നതിൽനിന്നും സമൂഹത്തിലെ ഒരു സാധാരണ കാര്യമായി മാറണം. സ്വന്തമായി അഭിപ്രായമുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണ് താന്തോന്നിയല്ല, സ്നേഹമില്ലാത്തവളല്ല എന്‍റെ ബോൾഡ് കഥാപാത്രങ്ങളെല്ലാം എന്‍റെ അഭിപ്രായത്തെ വിലമതിക്കുന്നതിനൊപ്പം കുടുംബത്തെ സ്നേഹിക്കുന്ന, ഭർത്താവിനെ സ്നേഹിക്കുന്ന, കാമുകനെ സ്നേഹിക്കുന്ന അലിവുള്ള സ്ത്രീ കഥാപാത്രങ്ങൾ ആയിരുന്നു- ഐശ്വര്യ പറഞ്ഞു.

ഒട്ടും പ്രതീക്ഷിക്കാതെ ഞാൻ എത്തിപ്പെട്ട മേഖലയാണ് സിനിമ. ഇവിടെ എനിക്ക് കിട്ടിയതെല്ലാം ലാഭങ്ങളാണ്. നല്ല സംവിധായകരോടൊപ്പം ജോലി ചെയ്യാനായി.

മായാനദി എന്ന സിനിമയിൽ എന്നെ വിശ്വസിച്ച് ആഷിഖ് അബു വലിയൊരു കഥാപാത്രം നൽകി. അന്നു മുതൽ ഓരോ കഥാപാത്രവും കൂടുതൽ മെച്ചപ്പെടുത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം.

പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. ഞാൻ ഇടപെട്ട ഓരോന്നിൽനിന്നു പഠിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു എന്നാണ് തന്‍റെ കടന്നു വരവിനെക്കുറിച്ച് ഐശ്വര്യ പറഞ്ഞത്. സിനിമയിൽ വന്നതോടെ ജീവിതത്തിൽ കുറേക്കൂടി കോൺഫിഡന്‍റ് ആയി- താരം പറഞ്ഞു.

 

Related posts

Leave a Comment